വർക്കല: ചെമ്മരുതി . 3500 രൂപ, സ്വർണ പൊട്ടുകൾ, ദേവിയുടെ തിരുമുഖം എന്നിവയാണ് കവർച്ച ചെയ്യപ്പെട്ടത്. ബുധനാഴ്ച രാവിലെ മേൽശാന്തി ക്ഷേത്രം തുറന്നപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ഇവിടെ കാണിക്ക വഞ്ചികൾ മോഷണം നടന്നതായും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. രാത്രിയിൽ ക്ഷേത്രത്തിന് സമീപത്തെ വയലരികത്ത് മദ്യപാനവും കഞ്ചാവ് വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്നും ഇതിനായി ബൈക്കുകളിൽ ധാരാളം പേർ എത്തുന്നുണ്ടെന്നും അയിരൂർ െപാലീസിൽ നൽകിയ പരാതിയിൽ ക്ഷേത്രം ഭാരവാഹികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.