ആറ്റിങ്ങൽ: മുതലപ്പൊഴി പാലത്തിൽനിന്ന് യുവാവ് കായലിലേക്ക് ചാടി. വെമ്പായം സ്വദേശി മുഹമ്മദ് റിയാസ് (31) ആണ് ചാടിയതെന്ന് പൊലീസ് പറഞ്ഞു. റിയാസിൻെറ സ്കൂട്ടറും ബാഗും മറ്റ് രേഖകളും മുതലപ്പൊഴി പുലിമുട്ടിന് സമീപത്തുനിന്ന് കണ്ടെത്തി. ബാഗ് ഇരുന്ന ഭാഗത്ത് രക്തക്കറയും കാണപ്പെട്ടു. കൈ ഞരമ്പ് മുറിച്ചതിന് ശേഷമായിരിക്കാം പൊഴിയിലേക്ക് ചാടിയതെന്നാണ് െപാലീസ് നിഗമനം. ബാഗും സ്കൂട്ടറും റിയാസിേൻറതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. റിയാസിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം വട്ടപ്പാറ െപാലീസിൽ ബന്ധുകൾ പരാതി നൽകിയിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ് സ്ഥലം സന്ദർശിച്ചു. അഞ്ചുതെങ്ങ് െപാലീസും കോസ്റ്റൽ െപാലീസും മറൈൻ എൻഫോഴ്സ്മൻെറും സംയുക്തമായി തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.