തിരുവനന്തപുരം: ഇലക്ട്രിക് വെഹിക്കിൾ പദ്ധതിയെ സർക്കാറിൻെറ ഇ മൊബിലിറ്റി ഉപദേഷ്ടാവ് അശോക് ജുൻജുൻവാല എതിർത്തെന്നത് അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2018 ഡിസംബർ 10ന് തിരുവനന്തപുരത്ത് ഇലക്ട്രിക് വെഹിക്കിൾ പോളിസി സ്റ്റോക് ഹോൾേഡഴ്സ് വർക്ഷോപ്പിൽ പല അഭിപ്രായങ്ങൾ ഉയർന്നുവന്നു. ഇത് സർക്കാറിൻെറ സുതാര്യതയുടെ ഉദാഹരണമാണ്. വർക്ഷോപ്പിൽ അശോക് ജുൻജുൻവാല പെങ്കടുത്ത് സംസാരിച്ചത് ഇലക്ട്രിക് വെഹിക്കിൾ ബാറ്ററിയുടെ ചെലവ് കുറയ്ക്കുന്നതിനെക്കുറിച്ചാണ്. ഇ.യു പോളിസിക്ക് അനുകൂലവാദം നിരത്തി. ബാറ്ററിയെപറ്റി ചില സാേങ്കതികവാദഗതിയും ചൂണ്ടിക്കാട്ടി. ഇത് മറച്ചുവെച്ച് അടിസ്ഥാനരഹിത പ്രചാരണമാണ് ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.