മുഖ്യമന്ത്രി വീണ്ടും തൃശൂരിൽ

തൃശൂർ: മൂന്ന് ദിവസത്തെ ഇടവേളയിൽ മുഖ്യമന്ത്രി വീണ്ടും ജില്ലയിലെത്തി. മലപ്പുറത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് മുഖ്യമന്ത്രി തൃശൂരിലെത്തിയത്. രാമനിലയത്തിൽ വിശ്രമത്തിന് ശേഷം ഉച്ചയോടെ എറണാകുളത്തേക്ക് തിരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജില്ലയിലെത്തി തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിറ്റേന്ന്, അപ്രതീക്ഷിതമായി അതിരാവിലെ തന്നെ മുഖ്യമന്ത്രി പാർട്ടി ജില്ല ആസ്ഥാനത്തെത്തിയത് അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് വിലയിരുത്തലിന് എത്തിയതാണെന്നും മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നുവെന്നും സി.പി.എം അറിയിച്ചിരുന്നു.

Tags:    
News Summary - The Chief Minister is again in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-09 04:00 GMT