പത്തനംതിട്ടയിൽ 63.37 ശതമാനം വോട്ടിങ്

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ 63.37 വോട്ടിങ് ശതമാനം രേഖപ്പെടുത്തി. ബാലറ്റ് വോട്ടുകള്‍ കണക്കാക്കാതെ വോട്ട് ചെയ്തവരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. ആകെയുള്ള 14,29,700 പേരില്‍ 9,06,051 പേര്‍ വോട്ട് ചെയ്തു. 6,83,307 പുരുഷന്‍മാരില്‍ 4,42,897 (64.82)ഉം 7,46,384 സ്ത്രീ വോട്ടര്‍മാരില്‍ 4,63,148 (62.05)ഉം ഒമ്പത് ട്രാന്‍സ്ജെന്‍ഡറില്‍ ആറു (66.67) പേരും വോട്ട് രേഖപ്പെടുത്തി. ഏറ്റവും അധികം പേര്‍ വോട്ട് ചെയ്ത മണ്ഡലമെന്ന ബഹുമതി ആറന്മുളക്ക്. 2,36,632 വോട്ടര്‍മാരുള്ള ഈ മണ്ഡലത്തില്‍നിന്ന് 1,45,106 പേരാണ് പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളതും ആറന്മുളയിലാണ്.

വോട്ടിങ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത് റാന്നിയില്‍. 1,91,442 വോട്ടര്‍മാരുള്ള ഈ മണ്ഡലത്തില്‍ 1,16,248 പേരാണ് വോട്ടു ചെയ്തത്. അടൂരില്‍ ആകെയുള്ള 2,09,760 വോട്ടര്‍മാരില്‍ 1,41,454 പേരും വോട്ട് ചെയ്തു. കോന്നി മണ്ഡലത്തില്‍ ആകെയുള്ള 2,00,850 വോട്ടര്‍മാരില്‍ 1,29,031 പേര്‍ വോട്ട് രേഖപ്പെടുത്തി. തിരുവല്ലയില്‍ 2,12,440 വോട്ടര്‍മാരില്‍ 1,28,582 പേര്‍ വോട്ട് ചെയ്തു. കാഞ്ഞിരപ്പള്ളിയില്‍ 1,87,898 വോട്ടര്‍മാരില്‍ 1,24,552 പേര്‍ വോട്ട് ചെയ്തു. പൂഞ്ഞാറില്‍ ആകെയുള്ള 1,90,678 വോട്ടര്‍മാരില്‍ 1,21,078 പേര്‍ വോട്ട് ചെയ്തു.

60 ശതമാനത്തിനു മുകളില്‍ വോട്ട് രേഖപ്പെടുത്തി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം

പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തില്‍ 60 ശതമാനത്തിനു മുകളില്‍ പോളിങ് രേഖപ്പെടുത്തി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം. 66.66 ആണ് പോളിങ് ശതമാനം. മണ്ഡലത്തിലെ ഒമ്പത് ട്രാന്‍സ്ജെന്‍ഡര്‍മാരില്‍ അഞ്ചുപേരും വോട്ട് രേഖപ്പെടുത്തി. റാന്നിയിലും (2) തിരുവല്ലയിലും (1), ആറന്മുളയിലും (1) നൂറുശതമാനം പോള്‍ ചെയ്തപ്പോള്‍ അടൂരില്‍ മൂന്ന് പേരില്‍ രണ്ട് പേരും ( 66.66 ശതമാനം) സമ്മതിദാനം വിനിയോഗിച്ചു. ഒന്നു വീതം ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുള്ള കാഞ്ഞിരപ്പള്ളി, കോന്നി മണ്ഡലങ്ങളില്‍ ആരും വോട്ട് രേഖപ്പെടുത്തിയിട്ടില്ല.

പോളിങ് നിയമസഭ മണ്ഡലാടിസ്ഥാനത്തില്‍

മൊത്തം വോട്ടര്‍മാര്‍ : 14,29,700

പോള്‍ ചെയ്ത വോട്ട് : 9,05,727

പുരുഷന്മാര്‍ : 4,43,194 (64.86)

സ്ത്രീകള്‍ : 4,62,527 (61.96)

ട്രാന്‍സ്ജെന്‍ഡര്‍ : 6 (66.66)

വോട്ടിങ് ശതമാനം : 63.37

ആറന്മുള

  • മൊത്തം വോട്ടര്‍മാര്‍: 2,36,632
  • പോള്‍ ചെയ്ത വോട്ട്: 1,45,098
  • പുരുഷന്മാര്‍: 69,406 (61.91)
  • സ്ത്രീകള്‍: 75,691 (60.98)
  • ട്രാന്‍സ്ജെന്‍ഡര്‍: 1 (100)
  • വോട്ടിങ് ശതമാനം - 61.31

തിരുവല്ല

  • മൊത്തം വോട്ടര്‍മാര്‍: 2,12,440
  • പോള്‍ ചെയ്ത വോട്ട്: 1,28,569
  • പുരുഷന്മാര്‍: 63,125 (62.55)
  • സ്ത്രീകള്‍: 65,443 (58.67)
  • ട്രാന്‍സ്ജെന്‍ഡര്‍: 1 (100)
  • വോട്ടിങ് ശതമാനം -60.52

റാന്നി

  • മൊത്തം വോട്ടര്‍മാര്‍: 1,91,442
  • പോള്‍ ചെയ്ത വോട്ട്: 1,16,248
  • പുരുഷന്മാര്‍: 57,776 (62.72)
  • സ്ത്രീകള്‍: 58,450 (58.84)
  • ട്രാന്‍സ്ജെന്‍ഡര്‍: 2 (100)
  • വോട്ടിങ് ശതമാനം - 60.71

കോന്നി

  • മൊത്തം വോട്ടര്‍മാര്‍: 2,00,850
  • പോള്‍ ചെയ്ത വോട്ട്: 1,29,034
  • പുരുഷന്മാര്‍: 60,723 (64.22)
  • സ്ത്രീകള്‍: 68,311 (64.26)
  • ട്രാന്‍സ്ജെന്‍ഡര്‍: 0
  • വോട്ടിങ് ശതമാനം - 64.24

അടൂര്‍

  • മൊത്തം വോട്ടര്‍മാര്‍: 2,09,760
  • പോള്‍ ചെയ്ത വോട്ട്: 1,41,513
  • പുരുഷന്മാര്‍: 66,174 (67.40)
  • സ്ത്രീകള്‍: 75,337 (67.51)
  • ട്രാന്‍സ്ജെന്‍ഡര്‍: 2 (66.66)
  • വോട്ടിങ് ശതമാനം - 67.46

കാഞ്ഞിരപ്പള്ളി

  • മൊത്തം വോട്ടര്‍മാര്‍: 1,87,896
  • പോള്‍ ചെയ്ത വോട്ട്: 1,44,236
  • പുരുഷന്മാര്‍: 62,739 (68.95)
  • സ്ത്രീകള്‍: 61,497 (63.45)
  • ട്രാന്‍സ്ജെന്‍ഡര്‍: 0
  • വോട്ടിങ് ശതമാനം - 66.11

പൂഞ്ഞാര്‍

  • മൊത്തം വോട്ടര്‍മാര്‍: 1,90,678
  • പോള്‍ ചെയ്ത വോട്ട്: 1,21,049
  • പുരുഷന്മാര്‍: 63,251 (66.94)
  • സ്ത്രീകള്‍: 57,798 (60.8)
  • ട്രാന്‍സ്ജെന്‍ഡര്‍: 0
  • വോട്ടിങ് ശതമാനം - 63.48
Tags:    
News Summary - pathanamthitta lok sabha election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.