പന്തളം: യുക്രെയ്നിലെ യുദ്ധഭൂമിയിൽനിന്ന് പാലായനം ചെയ്ത മലയാളി വിദ്യാർഥികൾ അടങ്ങുന്ന സംഘം ചൊവ്വാഴ്ച രാത്രിയോടെ സാഫ്രോഷ്യയിൽനിന്ന് ട്രെയിൻ മാർഗം ഹങ്കറിയിലെ ബുഡാപെസ്റ്റിൽ എത്തി. 12 മണിക്കൂറിലധികം വൈകിയാണ് ഹങ്കറിയുടെ അതിർത്തിയിൽ എത്തിയത്. ഇന്ത്യൻ സമയം രാത്രി ഒന്നോടെ അവിടെയെത്തി. ട്രെയിനിന് പലേടത്തും സിഗ്നൽ കിട്ടാതെപോയത് യാത്ര വൈകാൻ കാരണമായെന്ന് തുമ്പമൺ സ്വദേശി റെയ്ചൽ പറഞ്ഞു. അവിടെനിന്ന് ബുഡാപെസ്റ്റിന് പോകാൻ ടിക്കറ്റെടുക്കാനുള്ള തിരക്കിലാണ് അവരെന്നും വിദ്യാർഥികൾ പറഞ്ഞു. കരുതിവെച്ച ഭക്ഷണം തീർന്നതോടെ വിശന്നും യാത്രചെയ്തും തളർന്നിട്ടുണ്ട്. യുക്രെയ്ൻ വിട്ടു എന്നതാണ് ആകെയുള്ള ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.