പന്തളം: മഴക്കാലം തുടങ്ങിയതോടെ പകർച്ചവ്യാധികൾക്ക് ഇടയാക്കുന്ന കൊതുകുകളുടെ സാന്ദ്രത കൂടിയതായി ആരോഗ്യ വകുപ്പ് അധികൃതരുടെ കണ്ടെത്തൽ. ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി സാധ്യതകൾ വർധിച്ചുവരുന്നതായും വിലയിരുത്തുന്നു. കൊതുക് പെരുകാനുള്ള പ്രധാന ഉറവിടമായി വെള്ളക്കെട്ടുകൾ മാറുന്നതിനാൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കിയേ മതിയാകൂവെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം. വീടുകളും മാർക്കറ്റുകളും മറ്റ് പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. റബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് കൊതുക് പെരുകുന്നത് തടയാൻ പ്രതിരോധ മാർഗങ്ങൾ നടപ്പാക്കാൻ പ്ലാന്‍റേഷൻ ഉടമകൾ നടപടി സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.