പ്രളയബാധിത കുടുംബത്തിന് ഒാള്‍ കേരള കാര്‍ഷിക -വിനോദ-മതസൗഹാര്‍ദ കാളപൂട്ട് കമ്മിറ്റി പോത്തുകല്‍

പാതാറില്‍ നിര്‍മിച്ച വീട്

പ്രളയം: കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കി

എടക്കര: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടമായ കുടുംബത്തിന് ഒാള്‍ കേരള കാര്‍ഷിക-വിനോദ-മതസൗഹാര്‍ദ കാളപൂട്ട് കമ്മിറ്റി നിര്‍മിച്ച വീടിെൻറ സമര്‍പ്പണം നടത്തി. പോത്തുകല്‍ പാതാറില്‍ വണ്ടൂര്‍ സി.എം. അബ്ദുറഹ്മാന്‍ സൗജന്യമായി നല്‍കിയ ഭൂമിയിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്.

7.20 ലക്ഷം രൂപ ചെലവില്‍ 650 ചതുരശ്ര അടിയില്‍ നിര്‍മിച്ച വീടി‍െൻറ താക്കോല്‍ദാനം സംസ്ഥാന മദ്റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.പി. അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കാളപൂട്ട് കമ്മിറ്റി സംസ്ഥാന സെക്രട്ടറി നാസര്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. കരുണിയന്‍ ജലീല്‍ ഒതുക്കുങ്ങൽ, എന്‍.സി. നിസാര്‍, ഷംസുദ്ദീന്‍ വേങ്ങര എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.