നിലമ്പൂർ: ചാലിയാറിന് കുറുകെ മമ്പാട് ഓടായിക്കൽ റെഗുലേറ്ററിന്‍റെ ഷട്ടർ തുറന്നപ്പോൾ നാട്ടുകാർക്ക് മത്സ‍്യച്ചാകര. മഴയെ തുടർന്ന് ചാലിയാറിൽ ജലവിതാനം ഉയർന്നപ്പോഴാണ് ചൊവാഴ്ച പുലർച്ച ഷട്ടറുകൾ തുറന്നത്. ഇതോടെ പുഴയിൽ ഭീമൻ മത്സ‍്യങ്ങളുടെ ചാകരയായിരുന്നു. നാട്ടുകാർക്കെല്ലാം മീൻ കിട്ടി. രോഹു, കട്ട്ല, വാള, ആരൽ, പരൽ എന്നിയാണ് കിട്ടിയത്. മത്സ‍്യത്തൊഴിലാളിയായ അമീർകാക്ക് വല നിറയെ ഭീമൻ മത്സ‍്യങ്ങൾ കിട്ടി. ഏഴുകിലോ തൂക്കം വരുന്ന രോഹു ആകർഷണമായിരുന്നു. മൂന്ന് കിലോ തൂക്കമുള്ള വാളയും മുക്കാൽ കിലോയോളം തൂക്കമുള്ള അരലും ലഭിച്ചു. Nbr Photo-3 Meen ചാലിയാറിൽനിന്ന് കിട്ടിയ മത്സ‍്യവുമായി അമീർക്ക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.