ദുൈബയിൽ നിന്ന് മടങ്ങുന്നവർക്ക് സമ്മാനമായി ‘പേർഷ്യൻ പെട്ടി’

കോഴിക്കോട്: കോവിഡുമായി ബന്ധപ്പെട്ട് ദുബൈയിൽ  നിന്ന് സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികൾക്ക്, ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് കമ്പനീസ് ഹൗസ് ‘പേർഷ്യൻ പെട്ടി’  സമ്മാനമായി നൽകുന്നു.


ഗൾഫിലെ ഇന്നത്തെ അവസ്ഥയിൽ മടങ്ങുന്ന പ്രവാസികൾക്ക് നാട്ടിലേക്ക് കൊണ്ടുവരാൻ ഒന്നും വാങ്ങാൻ പറ്റാത്ത അവസ്ഥയാണ്. അതിനാലാണ്  അവശ്യ വസ്തുക്കൾ അടങ്ങിയ 12 കിലോയുടെ പെട്ടി  അർഹരായവർക്ക് സമ്മാനമായി കമ്പനി നൽകുന്നതെന്ന് എമിറേറ്റ്സ് കമ്പനീസ് ഹൗസ് സി.ഇ.ഒ കോഴിക്കോട് സ്വദേശി ഇക്ബാൽ മാർക്കോണി പറഞ്ഞു.

പെർഫ്യൂം, ടോർച്ച്, ടാങ്ക് പൗഡർ, ബദാം, പിസ്ത, നിഡോ, ബ്രൂട്ട് സ്പ്രേ, സ്നിക്കേഴ്സ്, ടൈഗർ ബാം, തുടങ്ങി 15 ലധികം സാധനങ്ങൾ പെട്ടിയിലുണ്ട്.

ഒരു കാലത്ത് എല്ലാവരെയും കൈഅയഞ്ഞ് സഹായിച്ചവരുടെ നെടുവീർപ്പും വിഷമവും നിസ്സംഗതയോടെ നോക്കി നിൽക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു ഉദ്യമത്തിന് മുതിർന്നതെന്ന്  പ്രവാസി ബിസിനസുകാരൻ  ഇക്ബാൽ മാർക്കോണി പത്രക്കുറിപ്പിൽ  പറഞ്ഞു.

Tags:    
News Summary - persian petty for returning pravsis from dubai-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.