വടകര: താലൂക്കിൽ കോഴിയിറച്ചിക്ക് കിലോക്ക് പരമാവധി 160 രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. അഴിയൂർ, മണിയൂർ, തിരുവള്ളൂർ, ആയഞ്ചേരി, വില്യാപ്പള്ളി, പുറമേരി, മരുതോങ്കര എന്നീ പഞ്ചായത്തുകളിൽ കോഴിയിറച്ചി കടകളിൽ അമിത വില ഈടാക്കുന്നതായും ചിലയിടങ്ങളിൽ വില പ്രദർശിപ്പിക്കാതെ വിൽപന നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കടകളിൽ വിലവിവരം പ്രദർശിപ്പിച്ച് മാത്രമേ വിൽപന നടത്താവൂ. ചിക്കൻ സ്റ്റാളുകൾ പഞ്ചായത്ത് ലൈസൻസ്, പൊലൂഷൻ സർട്ടിഫിക്കറ്റ്, ഭക്ഷ്യസുരക്ഷ ലൈസൻസ്, സാനിറ്റേഷൻ സർട്ടിഫിക്കറ്റ് എന്നിവ നേടിയിരിക്കേണ്ടതും ഇവ കടകളിൽ പ്രദർശിപ്പിച്ച് മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.