കോഴിക്കോട്: പഴയ തലമുറയെ വെട്ടിയും തിരുത്തിയും സാഹിത്യത്തിലേക്ക് കൈപിടിച്ചുയർത്തിയ സാഹിത്യ ഗുരുവായിരുന്നു കവി കുഞ്ഞുണ്ണി മാഷെന്ന് ശത്രുഘ്നൻ. കുഞ്ഞുണ്ണി മാഷിന്റെ 95ാം ജന്മദിനത്തിന്റെ ഭാഗമായി അനുസ്മരണ സമിതി സംഘടിപ്പിച്ച കുഞ്ഞുണ്ണി സ്മൃതിയിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. വത്സൻ നെല്ലിക്കോട്, പുതുക്കുട്ടി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. മേരി ടീച്ചർ, സി.ടി. ശോഭന, മുരളീധർ കൊല്ലം, ശ്രീജ ചേളന്നൂർ, അജിത മാധവ്, റഷീദ് പി.സി. പാലം എന്നിവർ കുഞ്ഞുണ്ണിക്കവിതകൾ ആലപിച്ചു. അനുസ്മരണസമിതി കൺവീനർ ലത്തീഫ് പറമ്പിൽ സ്വാഗതവും രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.