മൂലമറ്റം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ലഭിച്ചത് 116 ശതമാനം അധിക വേനൽമഴ. മാർച്ച് ഒന്നുമുതൽ ഈ മാസം 12 വരെയുള്ള കാലയളവിലാണ് ഇത്രയും അധിക മഴ ലഭിച്ചത്. ഇക്കാലയളവിൽ 70.9 മില്ലി മീറ്റർ മഴയാണ് സാധാരണയായി ലഭിക്കേണ്ടത്. എന്നാൽ, ഇതുവരെ 153. 2 മി.മീ. മഴ ലഭിച്ചു. കാസർകോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 397 ശതമാനം. 24.2 മി.മീ. മഴയാണ് ഇവിടെ സാധാരണ ലഭിക്കേണ്ടിയിരുന്നത്. ആലപ്പുഴയിൽ 129 ശതമാനം, എറണാകുളം 264, ഇടുക്കി 120, കോട്ടയം 201, കോഴിക്കോട് 63, മലപ്പുറം 47, പത്തനംതിട്ട 220, വയനാട് 108, തൃശൂർ 26, കൊല്ലം 54, കണ്ണൂർ 58 ശതമാനം എന്നിങ്ങനെയാണ് മറ്റുജില്ലകളിൽ ലഭിച്ച അധിക മഴ. പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ സാധാരണ മഴ മാത്രമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.