പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ തീരുമാനിച്ചു

കൊല്ലം: തദ്ദേശസ്ഥാപനങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പില്‍ 20 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളിൽ തീരുമാനമായി. കലക്ടര്‍ ബി. അബ്ദുല്‍ നാസറിെൻറ അധ്യക്ഷതയിലാണ് നറുക്കെടുപ്പ് നടന്നത്.ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ - പനയറ (04), പൊലിക്കോട് (09), വയയ്ക്കല്‍ (10), കമ്പംകോട് (11), ഉമ്മന്നൂര്‍ (15), വടകോട് (17), വിലയന്തൂര്‍ (19), വിലങ്ങറ (20). പട്ടികജാതി സ്ത്രീ - വാളകം നോര്‍ത്ത് (07), അമ്പരക്കര വെസ്റ്റ് (05). പട്ടികജാതി - ആണ്ടൂര്‍ (14).

വെട്ടിക്കവല: സ്ത്രീ - ഉളിയനാട് (01), ചക്കുവരയ്ക്കല്‍ (09), ഗാന്ധിഗ്രാം (10), കോട്ടവട്ടം നോര്‍ത്ത് (11), കോട്ടവട്ടം (12), കോക്കാട് (14), കമുകിന്‍കോട് (16), സദാനന്ദപുരം (21), പനവേലി (18). പട്ടികജാതി സ്ത്രീ - പച്ചൂര്‍ (05), വെട്ടിക്കവല (03). പട്ടികജാതി - ചിരട്ടക്കോണം (06).

മേലില: സ്ത്രീ - ഇരുങ്ങൂര് ‍(01), ചേത്തടി (03), മൈലാടുംപാറ (04), മേലില ഈസ്റ്റ് (07), മേലില സൗത്ത് (08), ചെങ്ങമനാട് സൗത്ത് (11), മേലില നോര്‍ത്ത് (06). പട്ടികജാതി സ്ത്രീ - ചെങ്ങമനാട് നോര്‍ത്ത് (02). പട്ടികജാതി - വില്ലൂര്‍ (09).

മൈലം: സ്ത്രീ - താമരക്കുടി (03), ആക്കവിള (04), മൈലം (05), ഇട്ടിയാപറമ്പ് (07), പള്ളിക്കല്‍ (11), പള്ളിക്കല്‍ പടിഞ്ഞാറ് (12), ഇഞ്ചക്കാട് (19), ഇഞ്ചക്കാട് കിഴക്ക് (20). പട്ടികജാതി സ്ത്രീ - മുട്ടമ്പലം (09), പുലമണ്‍ (08). പട്ടികജാതി - മൂഴിക്കോട് (15), കലയപുരം (02).

കുളക്കട: സ്ത്രീ - കുറ്ററ (03), മലപ്പാറ (04), കുളക്കട (05), ഏറത്തുകുളക്കട (06), കോളനി (07), പൂവറ്റൂര്‍ കിഴക്ക് (08), പാത്തല (13), മൈലംകുളം (17). പട്ടികജാതി സ്ത്രീ - പെരുംകുളം (10), മാവടി (15). പട്ടികജാതി - പൊങ്ങന്‍പാറ (11).

പവിത്രേശ്വരം: സ്ത്രീ - കരിമ്പിന്‍പുഴ (01), പവിത്രേശ്വരം (05), കൈതക്കോട് വടക്ക് (13), ചെറുപൊയ്ക തെക്ക് (14), ഭജനമഠം (15), ശ്രീനാരായണപുരം (17), കാരിക്കല്‍ (18), ഇടവെട്ടം (09). പട്ടികജാതി സ്ത്രീ -ചെറുമങ്ങാട് (03), മാറനാട് തെക്ക് (07). പട്ടികജാതി - മലനട (04), കൈതക്കോട് പടിഞ്ഞാറ് (12).

വിളക്കുടി: സ്ത്രീ - കുളപ്പുറം (03), വിളക്കുടി (04), കാര്യറ നോര്‍ത്ത് (06), കാര്യറ (07), മഞ്ഞമണ്‍കാല (09), തിരുവഴി (12), ചീയോട് (14), ധര്‍മപുരി (16), പഞ്ചായത്ത് ഓഫിസ് (17). പട്ടികജാതി സ്ത്രീ - വിളക്കുടി സൗത്ത് (15). പട്ടികജാതി - കുന്നിക്കോട് ടൗണ്‍ (20).

തലവൂര്‍: സ്ത്രീ - അമ്പലനിരപ്പ് (02), തത്തമംഗലം (03), പഴഞ്ഞിക്കടവ് (06), പനമ്പറ്റ (07), പിടവൂര്‍ (08), ചിറ്റാശ്ശേരി (11), ഞാറക്കാട് (16), അലക്കുഴി (19). പട്ടികജാതി സ്ത്രീ - കമുംകുംചേരി (10), അരുവിത്തറ (09). പട്ടികജാതി - വടകോട് (18).

പിറവന്തൂര്‍: സ്ത്രീ - കടശ്ശേരി (01), പെരുന്തോയില്‍ (05), കറവൂര്‍ (07), അലിമുക്ക് (09), മുക്കടവ് (10), എലിക്കാട്ടൂര്‍ (14), ചേകം (16), കണിയാംപടിക്കല്‍ (20), പിറവന്തൂര്‍ (12). പട്ടികജാതി സ്ത്രീ - ചെമ്പനരുവി (03), മൈയ്ക്കാമൈന്‍ (04). പട്ടികജാതി - വന്മള (08), ചാച്ചിപ്പുന്ന (21).

പട്ടാഴി വടക്കേക്കര: സ്ത്രീ - ചെളിക്കുഴി (03), മാര്‍ക്കറ്റ് (04), മണയറ (05), മീനം വടക്കേക്കര (09), തെങ്ങമണ്‍മഠം (12), മാലൂര്‍ (06). പട്ടികജാതി സ്ത്രീ - ഗോപിന്ദമഠം (02). പട്ടികജാതി - മെതുകുമ്മേല്‍ (13).

പട്ടാഴി: സ്ത്രീ - താഴത്തുവടക്ക് (01), മൈലാടുംപാറ (07), പനയനം (08), കന്നിമേല്‍ (10), നടുത്തേരി (11), മരുതമണ്‍ഭാഗം (13). പട്ടികജാതി സ്ത്രീ - പന്തപ്ലാവ് (04). പട്ടികജാതി - പുളിവിള (06).

പത്തനാപുരം: സ്ത്രീ - ഇടത്തറ (01), മാങ്കോട് (05), നടുക്കുന്ന് വടക്ക് (08), മഞ്ചള്ളൂര്‍ (11), കാരമൂട് (12), മൂലക്കട (13), മാര്‍ക്കറ്റ് (15), കല്ലുംകടവ് (16), നടുക്കുന്ന് തെക്ക് (09). പട്ടികജാതി സ്ത്രീ - പാതിരിക്കല്‍ (19). പട്ടികജാതി - നടുമുരുപ്പ് (02).

കുളത്തൂപ്പുഴ: സ്ത്രീ - മഠത്തികോണം (02), ടൗണ്‍ (03), ഇ.എസ്.എം കോളനി (04), ചോഴിയക്കോട് (08), കല്ലുവെട്ടാംകുഴി (09), സാംനഗര്‍ (13), തിങ്കള്‍ക്കരിക്കം (16), ചന്ദനക്കാവ് (19). പട്ടികജാതി സ്ത്രീ - അമ്പതേക്കര്‍ (06), കുളത്തൂപ്പുഴ (14). പട്ടികജാതി - ഏഴംകുളം (17), മൈലമൂട് (11). പട്ടികവര്‍ഗം - എസ്റ്റേറ്റ് (01)

ഏരൂര്‍: സ്ത്രീ - ഇളവറാംകുഴി (03), കെട്ടുപ്ലാച്ചി (05), കിണറ്റുമുക്ക് (07), ഭാരതീപുരം (10), കാഞ്ഞുവയല്‍ (12), കരിമ്പിന്‍കോണം (13), പാണയം (16), ആലഞ്ചേരി (17), ചില്ലിങ്ഗ്ലാൻറ് (18). പട്ടികജാതി സ്ത്രീ - മണലില്‍ (02). പട്ടികജാതി - അയിലറ (08).

അലയമണ്‍: സ്ത്രീ - തെക്കേഭാഗം (03), കുട്ടിനാട് (05), ആനക്കുളം (07), കരുകോണ്‍ (11), പുല്ലാഞ്ഞിയോട് (12), പുത്തയം (13). പട്ടികജാതി സ്ത്രീ - മീന്‍കുളം (10). പട്ടികജാതി - കടവറം (04).

അഞ്ചല്‍: സ്ത്രീ - മൈലോട്ട്‌കോണം (01), വടമണ്‍ (04), കരുവിക്കോണം (05), നെടിയറ (07), അഗസ്ത്യക്കോട് (09), കോളജ് (10), പനയംചേരി (16), പോങ്ങുംമുകള്‍ (18), അരീപ്ലാച്ചി (03). പട്ടികജാതി സ്ത്രീ - ചോരനാട് (02), പട്ടികജാതി - താഴമേല്‍ (14).

ഇടമുളയ്ക്കല്‍: സ്ത്രീ - പൊടിയാട്ടുവിള (01), മതുരപ്പ (05), അസുരമംഗലം (06), പടിഞ്ഞാറ്റിന്‍കര (08), ഇടമുളയ്ക്കല്‍ (11), ഒഴുക്കുപാറയ്ക്കല്‍ (17), അറയ്ക്കല്‍ (19), പെരുമണ്ണൂര്‍ (21), വാളകം (22). പട്ടികജാതി സ്ത്രീ - കൈപ്പള്ളി (10), തടിക്കാട് (03). പട്ടികജാതി - ഇടയം (20).

കരവാളൂര്‍: സ്ത്രീ - അടുക്കളമൂല (04), വട്ടമണ്‍ (05), നിരപ്പത്ത് (06), പൊയ്കമുക്ക് (07), കുരിയിലുംമുകള്‍ (09), കുണ്ടുമണ്‍ (11), നെടുമല (12). പട്ടികജാതി സ്ത്രീ - നരിക്കല്‍ (02). പട്ടികജാതി - വാഴവിള (01).

തെന്മല: സ്ത്രീ - പത്തേക്കര്‍ (04), ഒറ്റക്കല്‍ (05), ആനപ്പെട്ടകോങ്കല്‍ (08), ഉദയഗിരി (11), ഇടമണ്‍ (12), വെള്ളിമല (14), ചെറുതന്നൂര്‍ (15). പട്ടികജാതി സ്ത്രീ - തേക്കിന്‍കൂപ്പ് (10). പട്ടികജാതി - ആണ്ടൂര്‍പച്ച.

ആര്യങ്കാവ്: സ്ത്രീ - അമ്പനാട് ഈസ്റ്റ് (03), പാലരുവി (06), നെടുമ്പാറ (10), പൂത്തോട്ടം (12), ആര്യങ്കാവ് (04). പട്ടികജാതി സ്ത്രീ - ഇടപ്പാളയം (07), അച്ചന്‍കോവില്‍ ക്ഷേത്രം (01). പട്ടികജാതി - വെഞ്ച്വര്‍ (11).

Tags:    
News Summary - reservation wards in the panchayats have been decided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.