സ്ഥലംമാറ്റം ലഭിച്ചില്ല: ആത്മഹത്യക്കൊരുങ്ങി ജീവനക്കാരി

കൊല്ലം: ആവശ്യപ്പെട്ട സ്ഥലം മാറ്റം ലഭിക്കാത്തതിനെതുടർന്ന് നഗരസഭ ശുചീകരണ ജീവനക്കാരി റെയിൽവേ ട്രാക്കിൽ ആത്മഹത്യക്ക് ശ്രമിച്ചു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരും പൊതുപ്രവർത്തകരും മുക്കാൽ മണിക്കൂറോളം പരിശ്രമിച്ച് ബലം പ്രയോഗിച്ചാണ് ഇവരെ പിന്തിരിപ്പിച്ചത്. എസ്.എം.പി കോളനിക്ക് പിൻഭാഗത്തുള്ള റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. തേവള്ളി സോണൽ ഓഫിസ് പരിധിയിൽ ജോലി ചെയ്യുന്ന ജീവനക്കാരിയാണ് ആത്മഹത്യശ്രമം നടത്തിയത്. 

Tags:    
News Summary - didn't get transfer: woman employee attempted for suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.