തൊടുപുഴ: കരിങ്കുന്നം പ്ലാേൻറഷനിൽ ലോറിയിൽ കയറ്റിയ തടി മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. കരിങ്കുന്നം സ്വദേശികളായ ഗ്രിൻസ് പീറ്റർ, എ.എം. മാണി, ബേബി വെളിമറ്റത്തിൽ, ടി.കെ. ദിനേശൻ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. വാഹനത്തിന് സമീപമായി തൊഴിലാളികൾ ചായ കുടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തടി കയറ്റിയ വണ്ടി മുന്നോട്ട് എടുക്കുന്നതിനിടെ ചളിയിൽ പതിഞ്ഞതിനെത്തുടർന്ന് ഒരു വശത്തേക്ക് ചരിയുകയായിരുന്നു. ഈ വശത്ത് ചായ കുടിച്ചിരിക്കുകയായിരുന്നവരാണ് അപകടത്തിൽപെട്ടത്. തടി വീഴുന്നത് കണ്ട ഇവർ ഓടിമാറിയതോടെയാണ് വലിയ അപകടം ഒഴിവായത്. പരിേക്കറ്റവരെ ഇവർ തന്നെ ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും നില ഗുരുതരമല്ല. TDL THADI LORRY കരിങ്കുന്നത്ത് ലോറിയിൽനിന്ന് തടി മറിഞ്ഞുണ്ടായ അപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.