തൃശൂർ: ആലപ്പുഴയിലെ . ഇതിനുള്ള പ്രവർത്തനം കേരള കാർഷിക സർവകലാശാലയിൽ നടന്നുവരുന്നു. കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിൻെറ നിർദേശപ്രകാരമാണ് ഭൗമസൂചക രജിസ്േട്രഷൻ നടപടി. രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച യോഗം മന്ത്രി ഉദ്ഘാടനം ചെയ്തു. മറ്റ് പ്രദേശങ്ങളിൽ വളരുന്ന എള്ളിൽനിന്ന് വ്യത്യസ്തമായി വിറ്റാമിൻ-ഇ, ആൻറി ഓക്സിഡൻറുകൾ എന്നിവയുടെ സാന്നിധ്യം ഓണാട്ടുകര എള്ളിനുണ്ടെന്ന് പരിശോധനകളിലൂടെ തെളിഞ്ഞതാണ്. ആരോഗ്യസംരക്ഷണം, രോഗ പ്രതിരോധ ശേഷി, സൗന്ദര്യ വർധനവ്, ത്വക്രോഗ ചികിത്സ എന്നിവക്ക് ഈ എള്ളിൻെറ ഉപയോഗം ഫലം ചെയ്യും. ഭൗമസൂചിക പദവി ലഭിക്കുന്നതിലൂടെ ഓണാട്ടുകരയിൽ അന്യമാവുന്ന എള്ളുകൃഷി പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.