വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും കവർന്നു; യുവാവ് അറസ്റ്റിൽ

കളമശ്ശേരി: വിവാഹം വാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയുടെ സ്വർണവും പണവും അപഹരിച്ചയാൾ പിടിയിൽ. കണ്ണൂർ തലശ്ശേരി എസ്.എ വീട് മുഹമ്മദ് റിസ്‌വാനാണ് (26) പിടിയിലായത്. ഏലൂർ സ്വദേശിനിയായ പെൺകുട്ടിയെ സമൂഹമാധ്യമം വഴി പരിചയപ്പെട്ട് സൗഹൃദത്തിലാവുകയും ചെയ്തു.

തുടർന്ന് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പെൺകുട്ടിയിൽനിന്ന് പലതവണയായി നാലു പവനും പണവും തട്ടിയെടുക്കുകയായിരുന്നു. പിന്നീട് വിവാഹം കഴിക്കാതെയും പിന്നീട് ഫോണിൽ വിളിച്ചാൽ ബന്ധപ്പെടാതെയും മുങ്ങുകയായിരുന്നു.   gഎസ്.ഐ അമൽ, ഷെജിൽ കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ജിജോ, ബിജു എന്നിവരാണ് അന്വേഷണംസംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Promised marriage and stole gold and money; The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.