ഡ്രോണിൽ ഡ്രോൺ ജോൺസൺ

മാവേലിക്കര: ഡ്രോൺ ജോൺസൻ പേരുപോലെതന്നെ ശാസ്ത്രമേളയിൽ വേറിട്ട സൗകര്യങ്ങളോടെ സ്വന്തം കൈകളാൽ ചിറക് നൽകി പറത്തിയതും ഡ്രോൺ. ശാസ്ത്രമേളയിലാണ് ഡ്രോൺ ജോൺസന്‍റെ വേറിട്ട കണ്ടുപിടിത്തം ശ്രദ്ധേയമായത്.

കാവാലം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ഡ്രോൺ ജോൺസൺ രൂപകല്പന ചെയ്ത ഡ്രോണിന് സാങ്കേതിക സംവിധാനങ്ങൾ വ്യത്യസ്തമാണ്. ‘ഫസ്റ്റ് പേഴ്സൺ വ്യൂ’ എന്ന് പേരിട്ടിരിക്കുന്ന ഡ്രോൺ 10 കിലോമീറ്റർ ഉയരം വരെ പറത്താൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്.

ആലപ്പുഴ കാവാലം നിലവുന്തറ ജോൺസൺ ഫിലിപ്പിന്‍റെയും റിനിയുടെയും മകനാണ് ഫസ്റ്റ് പേഴ്സൺ വ്യൂവിന്‍റെ പിതാവ് ഡ്രോൺ ജോൺസൺ.

Tags:    
News Summary - district science fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.