താമരക്കുളം ഇരപ്പൻപാറക്ക് വടക്ക് വ്യാജവാറ്റ് കേന്ദ്രത്തിൽ നിന്ന് എക്സൈസ് സംഘം കോട പിടിച്ചെടുക്കുന്നു

വ്യാജവാറ്റ് കേന്ദ്രത്തിൽ നിന്ന് 315 ലിറ്റർ കോട പിടികൂടി

ചാരുംമൂട്: താമരക്കുളം ഇരപ്പൻ പാറക്ക് വടക്ക് പ്രവർത്തിച്ചിരുന്ന വ്യാജവാറ്റ് കേന്ദ്രത്തിൽ നൂറനാട് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 315 ലിറ്റർ കോട പിടികൂടി. 35 ലിറ്ററിെൻറ ഒമ്പത് കന്നാസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതിയെക്കുറിച്ച് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം വള്ളികുന്നം കന്നിമേൽമുറിയിൽ പുലരിയിൽ രഘുവിെൻറ വീട്ടിൽ ഭൂഗർഭ അറയിൽനിന്ന് 210 ലിറ്റർ കോടയും 20 ലിറ്റർ ചാരായവും പിടികൂടിയിരുന്നു.

എക്സൈസ് ഇൻസ്പെക്ടർ ഇ.ആർ. ഗിരീഷ് കുമാർ, പ്രിവൻറിവ് ഓഫിസർ അബ്ദുൽ ഷുക്കൂർ, സി.ഇ.ഒമാരായ രാജീവ്, താജുദ്ദീൻ, ശ്യാംജി, ഡ്രൈവർ സന്ദീപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Tags:    
News Summary - cahrummoodu news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.