ചേർത്തല: കണിച്ചുകുളങ്ങര േക്ഷത്രത്തിനുസമീപം നിർമാണം പൂർത്തിയാക്കിയ തീർഥാടന കേന്ദ്രം ഉദ്ഘാടനം 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. കണിച്ചുകുളങ്ങര ദേവസ്വം സംസ്ഥാന ടൂറിസം വകുപ്പിന് അനുവദിച്ച 50 സൻെറ് സ്ഥലത്ത് 1257 ചതുരശ്ര മീറ്റററിൽ മൂന്നുനിലകെട്ടിടമാണ് പൂർത്തിയാക്കിയത്. അഞ്ചുകോടിയാണ് നിർമാണച്ചെലവ്. ആദ്യനിലയിൽ ഒമ്പത് മുറികളും മുകളിലെ രണ്ട് നിലകളിലായി 12 മുറികളുമുണ്ട്. ശുചിമുറിയും അടുക്കളയുമുണ്ടാകും. മൂന്ന് കടമുറികൾ, ലിഫ്റ്റ് തുടങ്ങിയവയും 10 കാറുകൾക്കും 20 ഇരുച ക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാനും സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.