കായംകുളം: ദേശീയപാത വികസനത്തിൽ ടൗണിനെ രണ്ടായി വേർതിരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ്. തിരക്കേറിയ ഒ.എൻ.കെ ജങ്ഷൻ, കൊറ്റുകുളങ്ങര, കെ.എസ്.ആർ.ടി.സി ജങ്ഷൻ, കമലാലയം, ടെക്‌സ്‌മോ ജങ്ഷൻ, കല്ലുംമൂട് എന്നിവിടങ്ങളിൽ അടിപ്പാത അനിവാര്യമാണ്. വിഷയത്തിൽ വ്യക്തത വരുത്താൻ എം.എൽ.എക്കോ, നഗരസഭക്കോ കഴിയുന്നില്ല. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് പരാതി നൽകും. പ്രസിഡൻറ് സിനിൽ സബാദ് അധ്യക്ഷത വഹിച്ചു. പി. സോമരാജൻ, എം.എം. ഷരീഫ്, വി.കെ. മധു, അബു ജനത, എ.എച്ച്.എം. ഹുസൈൻ, വിഠള ദാസ്, ഇ.എസ്.കെ. പൂക്കുഞ്ഞ്, സെക്രട്ടറിമാരായ സജു മറിയം, ജോർജ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.