ആറാട്ടുപുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം ഉടൻ അവസാനിപ്പിക്കണമെന്ന് അഖില കേരള ധീവരസഭ കാർത്തികപ്പള്ളി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശങ്ങളിലെ വീടുകളുടെ അടിയിലെ മണ്ണാണ് തോട്ടപ്പള്ളി പൊഴിമുഖത്തെ ഗർത്തത്തിലേക്ക് ഒഴുകി എത്തുന്നത്. വലിയഴീക്കൽ പാലത്തിന്‍റെ പ്രയോജനം ലഭിക്കാൻ തൃക്കുന്നപ്പുഴ - വലിയഴീക്കൽ റോഡിൽ അടിയന്തരമായി കടൽഭിത്തി നിർമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: ബിജു ജയദേവ് (പ്രസി.), ഇ. പ്രസന്നൻ (വൈ. പ്രസി.), സുധിലാൽ തൃക്കുന്നപ്പുഴ (സെക്ര.), മനോഹരൻ (ജോ. സെക്ര.), ബി. രവീന്ദ്രൻ (ഖജാൻജി), അനിൽ ബി. കളത്തിൽ (സംസ്ഥാന കൗൺസിൽ അംഗം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.