തിരുവനന്തപുരം: നിരക്ക് 50 ശതമാനം ഉയർത്തി 10 ദിവസം നടത്തിയ സർവിസുകളിലും കെ.എസ്.ആർ.ടി.സിക്ക് 5.11 കോടി രൂപ (5,11,61,548) നഷ്ടം. ഇരിപ്പിട നിയന്ത്രണം പാലിച്ച് 10 ദിവസം സർവിസ് നടത്തിയതിലൂടെ കെ.എസ്.ആർ.ടി.സിക്ക് കിലോമീറ്റിന് 45.9 രൂപയാണ് കിേട്ടണ്ടിയിരുന്നതെങ്കിലും ലഭിച്ചത് ശരാശരി 25 രൂപയാണ്.
മാർച്ച് 20 മുതൽ 31 വരെയാണ് സ്പെഷൽ സർവിസുകൾ നടന്നത്. ഇതിൽ രണ്ട് ദിവസം സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച ഞായറാഴ്ചകളാണ് (മേയ് 24, 31).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.