സുരേഷ്ഗോപിയുടെ മൊഴിയെടുത്തേക്കും

തൃശൂർ: കുഴൽപണം വന്നത് തൃശൂരിലാണെന്ന് കണ്ടെത്തിയതോടെ തൃശൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന നടനും എം.പിയുമായ സുരേഷ്ഗോപിയുടെ മൊഴിയെടുക്കുന്നതിനെക്കുറിച്ച് അന്വേഷണസംഘം ആലോചിക്കുന്നു. രാജ്യസഭ അംഗമായതിനാൽ ചോദ്യം ചെയ്യലിന് സാങ്കേതിക നടപടികൾ ഏറെയുണ്ട്. ഇക്കാര്യത്തിൽ നിയമവശം പരിശോധിച്ചാവും തുടർനടപടി.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ്ഗോപിക്കായി പ്രചാരണം നടത്തിയതിെൻറ ചെലവ് നൽകാത്തത് നേരത്തേ വിവാദമായിരുന്നു. ഇതുവരെ ആ പരാതിയിൽ നടപടിയുണ്ടായിട്ടില്ല.

Tags:    
News Summary - kodakara case suresh gopis statement may be taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.