കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിലെ സർജൻ പി. വിനോദ്കുമാറിൻെറ വീട്ടില്‍ കവര്‍ച്ച. സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. ഇദ്ദേഹത്തിൻെറ തേയമ്മലിലെ വീട്ടിലാണ് കവര്‍ച്ച. ഡോക്ടറും കുടുംബവും കണ്ണൂരിലെ ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്. ജനൽ പൊളിച്ചാണ് അകത്തു കയറിയത്. കമ്മല്‍, മോതിരം, കുട്ടിയുടെ മാല, 25000 രൂപ എന്നിവ ഉള്‍പ്പെടെ ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ശനിയാഴ്ച വൈകീട്ട് ആറു മണിക്കുശേഷവും ഞായറാഴ്ച രാത്രി 11 മണിക്കും ഇടയിലുമാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു. ഹോസ്ദുര്‍ഗ് എസ്.ഐ കെ.പി. സതീഷ്‌കുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.