കൊച്ചി: ഒ.ബി.സി വിഭാഗം ജൂനിയർ അഭിഭാഷകർക്കുള്ള സർക്കാർ ഗ്രാന്റ് നിർത്തിയതിനെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടി. ഒ.ബി.സി വിഭാഗത്തിൽനിന്ന് മികച്ച അഭിഭാഷകരെയും ന്യായാധിപരെയും വളർത്തിയെടുക്കാൻ അവരുടെ സംരക്ഷണ ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
കൊല്ലം ബാറിലെ അഡ്വ. പ്രിയങ്ക ശർമ നൽകിയ ഹരജിയിലാണ് ഈ നിരീക്ഷണം. തുടർന്ന് ഹരജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.