കോഴിക്കോട്: ചേകന്നൂർ മൗലവി വധക്കേസിൽ സി.ബി.െഎ അന്വേഷണത്തിലും തുടർനടപടികളിലും അപാകതയാരോപിച്ച് കുടുംബവും ഖുർആൻ സുന്നത്ത് െസാസൈറ്റിയും (െക.എസ്.എസ്) സുപ്രീംകോടതിയെ സമീപിച്ചു. 25 വർഷം നീണ്ട കേസിൽ ഒരാളെ മാത്രം ശിക്ഷിച്ചതിലൂടെ ഭാഗിക നീതിയാണ് കിട്ടിയതെന്ന് െക.എസ്.എസ് ഭാരവാഹികളും ചേകന്നൂരിെൻറ ബന്ധുക്കളും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വോട്ട്ബാങ്ക് കാണിച്ചും കോടികളുടെ സംഭാവനകളും പാരിതോഷികങ്ങളും നൽകിയും ചില മതനേതാക്കൾ കേസിൽനിന്ന് രക്ഷപ്പെട്ടതായി ഡോ. ജലീൽ പുേറ്റക്കാട്, െക.കെ. സാലിം ഹാജി, അബ്ദു ചെമ്പ്രശ്ശേരി എന്നിവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.