ഷുക്കൂർ വധം: മുഴുവൻ പ്രതികളും പിടിയിൽ

പുലാമന്തോൾ (മലപ്പുറം): ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് പുലാമന്തോൾ വടക്കൻ പാലൂർ സ്വദേശി അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ മുഴുവൻ പ്രതികളും പിടിയിലായതായി ഡറാഡൂൺ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് അരുൺ മോഹൻ ജോഷി അറിയിച്ചു.

മുൻകൂർ ജാമ്യമെടുക്കാൻ കോടതിയിലേക്ക് പോവുകയായിരുന്ന തിരൂരങ്ങാടി വെളിമുക്ക് സ്വദേശി മുനീബ് (29) വെന്നിയൂർ സ്വദേശി ശിഹാബുദ്ദീൻ (31), കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അർഷാദ് (31) എന്നിവരെയാണ് കഴിഞ്ഞദിവസം െഡറാഡൂൺ പൊലീസ് പിടികൂടിയത്. മുഖ്യസൂത്രധാരനെന്ന് പറയുന്ന മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിഖിനെ കഴിഞ്ഞ ഒക്ടോബറിൽ പിടികൂടിയിരുന്നു.

Tags:    
News Summary - BitCoin Shukoor Murder Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.