തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചാവക്കാട് ഹനീഫ വധവുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏത് രീതിയില്‍ അന്വേഷണം നടത്തണമെന്നത് അന്വേഷണസംഘത്തിന് തീരുമാനിക്കാം. കുടുംബത്തിന്റെ പരാതി കിട്ടിയ സാഹചര്യത്തില്‍ അതുംകൂടി അന്വേഷണത്തിന് പരിഗണിക്കും. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഹനീഫയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മൂന്നു പേര്‍ കൂടി പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.