മാണ്ഡ്യയിൽ സുമലതമാർ നാല്

ബംഗളൂരു: മാണ്ഡ്യയിൽ ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ന ടി സുമലത അംബരീഷിനെതിരെ മത്സരത്തിനിറങ്ങുന്നത് മൂന്നു സുമലതമാർ. പ്രധാന എതിരാ ളിയായ ജെ.ഡി-എസിെൻറ നിഖിൽഗൗഡക്ക് പുറമെ, സുമലതയുടെ വോട്ടുവിഴുങ്ങാൻ മൂന്നു അപരര െയാണ് ജെ.ഡി-എസ് നിർത്തിയത്.

ശ്രീരംഗപട്ടണ സ്വേദശിനി എം. സുമലത ഗൗഡ, കെ.ആർ പേട്ട് സ്വദേശിനി സുമലത, നാഗമംഗലയിലെ പി. സുമലത ഡ്രീം എന്നിവരാണ് നടി സുമലതക്കെതിരെ മത്സരിക്കുക. നാലുപേരും പത്രിക സമർപ്പിച്ചു. ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പേരമകനും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമായ നിഖിലിെൻറ കന്നി തെരഞ്ഞെടുപ്പാണിത്.

അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ ജയം അനിവാര്യമാണ് ജെ.ഡി-എസിന്. അതേസമയം, ഗൂഢാലോചന കൊണ്ടൊന്നും തന്നെ തോൽപിക്കാനാവില്ലെന്നും എത്രപേർക്കെതിരെയും മാണ്ഡ്യയിൽ മത്സരിക്കാൻ തയാറാണെന്നും സുമലത അംബരീഷ് പ്രതികരിച്ചു.
Tags:    
News Summary - Sumalatha vs Sumalathas- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.