പാകിസ്താനുവേണ്ടി ചാരപ്രവർത്തനം; രണ്ടു പട്ടാളക്കാർ പിടിയിൽ

ചണ്ഡിഗഢ്: പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐക്കുവേണ്ടി പ്രവർത്തിച്ച രണ്ടു പട്ടാളക്കാർ അറസ്റ്റിൽ. ജമ്മു-കശ്മീരിലെ അനന്ത്നാഗിൽ ജോലിചെയ്യുന്ന 19ാം രാഷ്ട്രീയ റൈഫിൾസിലെ സിപോയ് ഹർപ്രീത് സിങ്(23), കാർഗിലിൽ 18 സിഖ് ലൈറ്റ് ഇൻഫൻട്രിയിൽ ക്ലർക്കായ സിപോയ് ഗുർഭേജ് സിങ് (23)എന്നിവരെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിരോധമേഖല-ദേശ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട 900 രഹസ്യരേഖകളുടെ ഫോട്ടോ ഇരുവരും അതിർത്തിയിലെ മയക്കുമരുന്ന് കള്ളക്കടത്തുകാരനായ രൺവീർ സിങ്ങിന്  കൈമാറിയതായി പഞ്ചാബ് ഡി.ജി.പി ദനകർ ഗുപ്ത പറഞ്ഞു. ഇയാളാണ് പാക് ചാര ഏജൻസിക്ക് ഇൗ വിവരങ്ങൾ എത്തിച്ചുകൊടുത്തത്. ഈ വർഷം ഫെബ്രുവരിക്കും മേയ് മാസത്തിനുമിടയിലാണ് ഇരുവരും ചേർന്ന് രേഖകൾ ചോർത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Tags:    
News Summary - Spying for Pakistan; Two soldiers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.