ന്യൂഡൽഹി: ഇന്ത്യക്ക് വേണ്ടിയുള്ള S-400 മിസൈലുകളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് റഷ്യ. 2025ൽ ഇവ ഇന്ത്യക്ക് കൈമ ാറുമെന്ന് റഷ്യൻ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബബുഷ്കിൻ പറഞ്ഞു.
റഷ്യൻ സേനയുടെ കൈവശം മാത്രമുണ്ടായിരുന്ന S-300 മിസൈലുകളുടെ പരിഷ്കരിച്ച പതിപ്പാണ് S-400. 2007 മുതൽ റഷ്യൻ സേന S-300 മിസൈലുകൾ ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യയും ഇന്ത്യയും ചൈനയും തമ്മിലുള്ള ത്രികക്ഷി ചർച്ചക്കായി മാർച്ച് 22,23 തീയതികളിൽ റഷ്യ സന്ദർശിക്കുേമ്പാൾ S-400 മിസൈലുകളുടെ നിർമാണ പുരോഗതി വിലയിരുത്തുമെന്ന് കരുതപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.