പാർലമെൻറ് സമ്മേളനം നവംബർ 18 മുതൽ

ന്യൂഡൽഹി: പാർലമെൻറിെൻറ ശീതകാല സമ്മേളനം നവംബർ 18ന് തുടങ്ങും. ഡിസംബർ 13 വരെ നീളും. 17ാം ലോക്സഭയുടെ രണ്ടാമത്തെ സമ്മേളനമാണിത്. ആദ്യസമ്മേളനം പതിവിലേറെ ദീർഘമേറിയതായിരുന്നു. എന്നാൽ, ഈ ശീതകാല സേമ്മളനത്തിൽ പ്രവൃത്തി ദിവസങ്ങൾ കുറവാണ്. 2018ൽ നവംബർ 21 മുതൽ ജനുവരി ആദ്യവാരം വരെയായിരുന്നു ശീതകാല സമ്മേളനം.

കോർപറേറ്റ് നികുതി കുറച്ചത്, ഇ-സിഗരറ്റിെൻറയും മറ്റും നിരോധനം എന്നിവ സംബന്ധിച്ച ഓർഡിനൻസുകൾക്കു പകരമുള്ള ബിൽ ഈ പാർലമെൻറ് സമ്മേളനത്തിൽ വരും. സാമ്പത്തിക മാന്ദ്യം മുറുകുന്ന പശ്ചാത്തലത്തിൽ ചേരുന്ന സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യവുമേറെ. ബാബരി ഭൂമി തർക്കത്തിൽ സുപ്രീംകോടതി വിധി വരുന്നതിനു പിന്നാലെയാണ് സമ്മേളനം.

Tags:    
News Summary - Parliament Session - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.