ഖുഷ്ബു പിന്നിൽ
തമിഴ്നാട്ടിൽ തൗസന്‍റ് ൈലറ്റ്സ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി ഖുഷ്ബു പിന്നിൽ.
തമിഴ്നാട്ടിൽ തൗസന്‍റ് ൈലറ്റ്സ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി ഖുഷ്ബു പിന്നിൽ.
തമിഴ്നാട്ടിൽ ഡി.എം.കെ ചെപ്പോക്ക് സ്ഥാനാർഥി ഉദയനിധി സ്റ്റാലിൻ വോട്ടെണ്ണൽ കേന്ദ്രമായ ക്യൂൻ മേരീസ് കോളജിലെത്തിയപ്പോൾ
നന്ദിഗ്രാമിൽ ലീഡ് തിരിച്ചുപിടിച്ച് ബി.ജെ.പിയുടെ സുവേന്ദു അധികാരി. മുഖ്യമന്ത്രി മമത ബാനർജി പിന്നിൽ.
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 97 സീറ്റിലും ബി.ജെ.പിക്ക് 95 സീറ്റിലുമാണ് ലീഡ്. ഇടതുപാർട്ടികൾക്ക് മൂന്നു സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
ബി.ജെ.പിയുടെ മുകുൾ റോയ് കൃഷ്ണനഗർ ഉത്തർ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. ടോളിഞ്ചിൽ ബി.ജെ.പിയുടെ മുകുൾ റോയ്ക്കും ലീഡ്.
തമിഴ്നാട് കോയമ്പത്തൂരിൽ കമൽ ഹാസർ ലീഡ് ചെയ്യുന്നു.
ബംഗാളിൽ നന്ദിഗ്രാമിൽ മമത ബാനർജിക്ക് ലീഡ്. ബി.ജെ.പിയുടെ സുവേന്ദു അധികാരിയാണ് തൊട്ടുപിന്നിൽ.
സിങ്കൂരിൽ ബി.ജെ.പിയുടെ രബീന്ദ്രനാഥ് ഭട്ടാചാര്യ ലീഡ് ചെയ്യുന്നു. ദോംജുർ ഹൗറ മണ്ഡലത്തിൽ ബി.ജെ.പിയുടെ രജീബ് ബാനർജിയും മുന്നിലാണ്.
ബംഗാളിൽ രണ്ടിടത്ത് ഇടതുമുന്നണി ലീഡ് ചെയ്യുന്നു. തൃണമൂലും ബി.ജെ.പിക്കും ഒപ്പത്തിനൊപ്പമാണ് ലീഡ്.
അസമിൽ ബി.ജെ.പി 32 സീറ്റിലും കോൺഗ്രസ് 19 സീറ്റിലും ലീഡ് ചെയ്യുന്നു. എ.ജെ.പിക്ക് മൂന്നിടത്താണ് ലീഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.