പകര്‍ച്ചപ്പനി; സ്വയം ചികിത്സ അരുതെന്ന് ആരോഗ്യ വകുപ്പ്

ആലപ്പുഴ: പലതരം പകർച്ചപ്പനികൾ ഉള്ളതിനാൽ പ്രതിരോധ ശീലങ്ങൾ അതിശ്രദ്ധയോടെ പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ. ഇതുസംബന്ധിച്ച മുൻകരുതലുകളും നിർദേശങ്ങളും വകുപ്പ് പുറത്തുവിട്ടു.

  • പൊതുസ്ഥലങ്ങളും ബസ്/ട്രെയിൻ യാത്രകളിലും മാസ്‌ക് ധരിക്കണം
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം
  • ഇടക്കിടെ കണ്ണിലും മൂക്കിലും സ്പർശിക്കുന്ന ശീലം ഒഴിവാക്കുക
  • കൈകൾ ഇടക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുമുക്തമാക്കുകയോ സോപ്പുപയോഗിച്ച് കഴുകുകയോ ചെയ്യുക
  • ഹസ്തദാനം ഒഴിവാക്കുക
  • പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും തുപ്പുന്ന ശീലം ഒഴിവാക്കുക
  • ആൾക്കൂട്ടം ഒഴിവാക്കുക, വായുസഞ്ചാരം കുറഞ്ഞ തിരക്കുള്ള മുറികൾ /ഹാളുകൾ എന്നിവിടങ്ങളിൽ കൂടുതൽ സമയം ചെലവിടാതിരിക്കുക
  • ധാരാളം വെള്ളം കുടിക്കുക
  • പനി, ചുമ, തൊണ്ടവേദന, ചുടർച്ചയായ തുമ്മൽ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക.
  • പ്രായമുള്ളവർ, കുട്ടികൾ മറ്റ് രോഗങ്ങൾക്ക് ചികിത്സയിൽ ഇരിക്കുന്നവർ തുടങ്ങിയവർ ശ്രദ്ധിക്കണം
  • പനിയുള്ളപ്പോൾ, മറ്റുള്ളവരിൽനിന്ന് അകലം പാലിക്കുക.
  • പനിയുള്ളപ്പോൾ പൊതുസ്ഥലങ്ങൾ, സ്കൂൾ/കോളജ്, തൊഴിൽ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകരുത്.
  • നന്നായി വിശ്രമിക്കുക

എലിപ്പനി പോലെയുള്ളവക്ക് പേശിവേദന മാത്രം ലക്ഷണമായി കാണാറുണ്ട്. അതുകൊണ്ട് പനി, പേശി വേദന തുടങ്ങിയവയുണ്ടെങ്കിൽ ചികിത്സ തേടുക. സ്വയം ചികിത്സ പാടില്ലെന്നും ഡി.എം.ഒ അറിയിച്ചു.

Tags:    
News Summary - viral fever; health department issued instructions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.