‘നാട്ടിക പി.കെ. അബ്ദുൽ മജീദ്’ പുസ്തകം പ്രകാശന, അനുസ്മരണ സമ്മേളനം ജില്ല കെ.എം.സി.സി പ്രസിഡന്റ് ജമാൽ മനയത്ത് ഉദ്ഘാടനം ചെയ്യുന്നു

‘നാട്ടിക പി.കെ. അബ്ദുൽ മജീദ്’ പുസ്തക പ്രകാശനം

ദുബൈ: ഗ്രേസ് ബുക്സ് പ്രസിദ്ധീകരിച്ച ‘നാട്ടിക പി.കെ. അബ്ദുൽ മജീദ്’ പുസ്തകത്തിന്‍റെ യു.എ.ഇ തല പ്രകാശനം അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുല്ല നിർവഹിച്ചു. പുസ്തകം അബു ഷമീർ ഏറ്റുവാങ്ങി. സിദ്ദീഖ് തളിക്കുളം അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ല കെ.എം.സി.സി പ്രസിഡന്റ് ജമാൽ മനയത്ത് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ്‌ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യു.കെ. മുഹമ്മദ്‌ കുഞ്ഞി, ബിലാൽ നാട്ടിക, ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ, ജില്ല ഭാവാഹികളായ അക്ബർ ചാവക്കാട്, കബീർ ഒരുമനയൂർ തുടങ്ങിയവർ ആശംസ നേർന്നു. ജില്ല സെക്രട്ടറി ഹനീഫ് തളിക്കുളം സ്വാഗതവും സർഗധാര കൺവീനർ നൗഫൽ പുത്തൻപുരക്കൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Nattika P.K. Abdul Majeed book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.