?????????? ??????????? ???????? ???????? ????. ??????? ???????????? ????????????? ?????????????? ???????

മനോഹര കാഴ്ചയായി സൂപ്പർ സ്നോ മൂൺ

അബൂദബി: സൂപ്പർ സ്നോ മൂൺ വാനനിരീക്ഷകരുടെ കണ്ണിന് വിരുന്നായി. ലോകത്തിെൻറ വിവി ധ ഭാഗങ്ങളിൽ ദൃശ്യമായ സൂപ്പർ സ്നോ മൂൺ യു.എ.ഇക്കാർക്കും കാണാൻ സാധിച്ചു. ഇൗ വർഷത്തെ ഏറ്റവും തെളിച്ചമുള്ളതും വലിയതുമായ ചന്ദ്രനായിരുന്നു ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയും ആകാശത്ത് കണ്ടത്.

സൂപ്പർ മൂണിെൻറ ഫോേട്ടാ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ദുബൈ, അബൂദബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലെല്ലാം സൂപ്പർ മൂൺ ദൃശ്യമായി.

സാധാരണ ചന്ദ്രനേക്കാൾ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലാണ് സൂപ്പർ മൂണിന്. ഫെബ്രുവരി മഞ്ഞുവീഴ്ചയുടെ കാലമായതിനാലാണ് ഇൗ മാസത്തിൽ ദൃശ്യമാകുന്ന സൂപ്പർ മൂണിനെ സുപ്പർ സ്നോ മൂൺ എന്ന് വിളിക്കുന്നത്. ഹങ്ങർ മൂൺ, സ്റ്റോം മൂൺ എന്നിങ്ങനെയും ഇതിന് പേരുണ്ട്.

Tags:    
News Summary - moon-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.