ദുബൈ: ലേബര്‍ ക്യാമ്പില്‍ കലാപമുണ്ടാക്കി ലക്ഷക്കണക്കിന് ദിര്‍ഹത്തിന്‍െറ നഷ്ടം വരുത്തിയെന്ന കേസില്‍ എട്ട് ഇന്ത്യന്‍ തൊഴിലാളികളെ ദുബൈ കോടതി കുറ്റമുക്തരാക്കി.
ജബല്‍ അലിയിലെ കമ്പനി താമസ സ്ഥലത്ത് കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. 23നും 34നും ഇടക്ക് പ്രായമുള്ള പ്രതികള്‍ 300ഓളം തൊഴിലാളികളെ സംഘടിപ്പിച്ച് കൊണ്ടുവന്ന് കമ്പനിയുടെ വസ്തുവകകള്‍ നശിപ്പിക്കുകയും വാഹനങ്ങള്‍ക്കും മറ്റും തീയിടുകയുമായിരുന്നുവെന്നാണ് കേസ്.
താമസ സ്ഥലത്ത് മദ്യം നിരോധിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചതത്രെ.
എന്നാല്‍ ഇവര്‍ക്കെതിരെ തെളിവില്ളെന്ന് കണ്ടത്തെിയാണ് കോടതി വെറുതെവിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.