യാംബു അറാട്കോ എഫ്.സി ജഴ്‌സി പ്രകാശനം നാദിൽ മജ്‌ദ് ക്ലബ് ഡയറക്ടർ ഹാഷിം ഹിദിർ, ഹമീദ് കാഞ്ഞിരങ്ങാടൻ തുടങ്ങിയവർ ചേർന്ന് നിർവഹിച്ചപ്പോൾ

യാംബു അറാട്കോ എഫ്.സി ജഴ്‌സി പ്രകാശനം

യാംബു: അറാട്കോ ഗ്രൂപ് ഓഫ് കമ്പനിക്ക് കീഴിലുള്ള അറാട്കോ ഫുട്ബാൾ ക്ലബ് ജഴ്‌സി പ്രകാശനം നടന്നു. അൽ ഹിജ്ജി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അറാട്കോ മാനേജിങ് ഡയറക്ടറും യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (വൈ.ഐ.എഫ്.എ) ചെയർമാനുമായ ഹമീദ് കാഞ്ഞിരങ്ങാടൻ ഉദ്‌ഘാടനം ചെയ്തു. അറാട്കോ എഫ്.സി പ്രസിഡന്റ് ആരിഫ് ചാലിയം അധ്യക്ഷതവഹിച്ചു.

ഷബീർ ഹസ്സൻ, ഇബ്രാഹീം പുലത്ത്, യാസിർ കൊന്നോല (വൈ.ഐ.എഫ്.എ), നാസർ നടുവിൽ, നിയാസ് പുത്തൂർ, അബ്ദുൽ കരീം പുഴക്കാട്ടിരി (കെ.എം.സി.സി), സിദ്ധീഖുൽ അക്ബർ, അസ്‌ക്കർ വണ്ടൂർ (ഒ.ഐ.സി.സി), സിബിൾ ഡേവിഡ്, അജോ ജോർജ് (നവോദയ), നിയാസ് യൂസുഫ് (മീഡിയവൺ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം) തുടങ്ങിയവരും വിവിധ ഫുട്ബാൾ ക്ലബ്ബുകളുടെയും സ്ഥാപങ്ങളുടെയും പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു. നാദിൽ മജ്‌ദ് ക്ലബ്ബ് ഡയറക്ടർ ഹാഷിം ഹിദിർ, ഹമീദ് കാഞ്ഞിരങ്ങാടൻ, അറാട്കോ എഫ്.സി വൈസ് പ്രസിഡന്റ് സുനീർ തിരുവനന്തപുരം, സൗദി പൗരന്മാരായ അബ്ദുൽ ഹിലാൽ, ഫുവാദ്, ഉബൈദ് തുടങ്ങിയവർ ചേർന്ന് ജഴ്‌സി പ്രകാശനം നിർവഹിച്ചു.

അറാട്കോ ടീം പ്രതിനിധി മിജിമാലിന് ചടങ്ങിൽ ജഴ്‌സി കൈമാറ്റം നടത്തി. ഹനൂന നാസർ, ആരിഫ് ചാലിയം, അസ്‌ക്കർ ഒറ്റപ്പാലം എന്നിവരുടെ ഗാനാലാപനം ചടങ്ങിന് മിഴിവേകി. ക്ലബ്ബ് ജനറൽ സെക്രട്ടറി മുഹമ്മദലി ഒഴുകൂർ പരിപാടിയുടെ അവതാരകനായിരുന്നു. അറാട്കോ എഫ്.സി വൈസ് ചെയർമാൻ അബ്ദുസ്സമദ് ചെറിയം പറമ്പിൽ സ്വാഗതവും ടീം മാനേജർ ഫൈസൽ കാരാട്ടിൽ നന്ദിയും പറഞ്ഞു. നബീൽ എറക്കോടൻ, റിൻഷാദ്, സുഹൈൽ, ഷിബു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Yambu Aratco FC jersey release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.