?????? ???????????????? ??????????? ???????? ??????????????????? ???????

സൗദി ഫാൽകൻ ഫെസ്റ്റിവലിന് തുടക്കം

ഹാഫർ അൽബാത്വിൻ: സൗദി ഫാൽക്കൻ ക്ലബിെൻറ ആഭിമുഖ്യത്തിൽ ഹാഫർ അൽബാത്വിനിൽ ഫാൽക്കൻ ഫെസ്റ്റിവലിന് തുടക്കമായി. 10 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രാപ്പിടിയൻ പക്ഷികളുടെ പ്രദർശനവും നാടൻ കലാമേളയുമാണുണ്ടാവുക.

രണ്ടുഘട്ടമായാണ് ഇൗ പരിപാടികൾ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 3000 പ്രാപ്പിടിയൻ പക്ഷികളുടെ പ്രത്യേകതകൾ അനാവരണം ചെയ്യുന്ന പ്രദർശനം നടക്കും. രണ്ടാംഘട്ടത്തിൽ നാടോടി കലകളും നാടൻപാട്ടുകളും ഉൾക്കൊള്ളുന്ന സാംസ്കാരിക പരിപാടികളും വിവിധ വിനോദ പരിപാടികളും അരങ്ങേറും. ഫാൽക്കനുകളുമായി ബന്ധപ്പെട്ട കൂടുതൽ പരിപാടികൾ ഉൾക്കൊള്ളിച്ച് മേളയെ കൂടുതൽ ആകർഷകമാക്കുമെന്നും ഭാവിയിൽ ഹാഫർ അൽബാത്വിനെ ഫാൽക്കൻ ആസ്വാദകരുടെ കേന്ദ്രമാക്കുമെന്നും ഗവർണർ അമീർ മൻസൂർ അഹമ്മദ് പറഞ്ഞു.

Tags:    
News Summary - saudi falcon fest-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.