നാട്ടിൽ നിന്നെത്തിയ മുസ്‍ലിംലീഗ്, കെ.എം.സി.സി നേതാക്കൾക്ക് ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി കമ്മിറ്റി നൽകിയ സ്വീകരണ പരിപാടി

പെരിന്തൽമണ്ണ മണ്ഡലം മുസ്‍ലിംലീഗ് നേതാക്കൾക്ക് സ്വീകരണം നൽകി

ജിദ്ദ: സൗദി സന്ദർശനാർഥം ജിദ്ദയിലെത്തിയ പെരിന്തൽമണ്ണ മണ്ഡലം മുസ്‍ലിംലീഗ് പ്രസിഡന്റ് എ.കെ. നാസർ മാസ്റ്റർ, കൊളക്കാടൻ അസീസ്, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി മുൻ ചെയർമാൻ ഒ.കെ.എം മൗലവി എന്നിവർക്ക് കെ.എം.സി.സി ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.

സൗദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ഉബൈദുള്ള തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് മുസ്തഫ കോഴിശ്ശീരി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം ജില്ല ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ, താഇഫ് കമ്മിറ്റി സെക്രട്ടറി സുനീർ, ജിദ്ദ പെരിന്തൽമണ്ണ സി.എച്ച് സെൻറർ പ്രസിഡന്റ് ഹുസൈൻ കരിങ്കറ, ഒ.കെ.എം മൗലവി, ഹബീബുള്ള തങ്ങൾ മേലാറ്റൂർ എന്നിവർ സംസാരിച്ചു.

മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജിദ്ദ വെട്ടത്തൂർ പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹിയും മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യവുമായ ഹൈദർ വെട്ടത്തൂരിനുള്ള കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം മുസ്‍ലിംലീഗ് പ്രസിഡന്റ് എ.കെ. നാസർ മാസ്റ്റർ കൈമാറി. അഷ്റഫ് താഴെക്കോട് സ്വാഗതവും വാപ്പുട്ടി വട്ടപറമ്പ് നന്ദിയും പറഞ്ഞു.

മുഹമ്മദാലി മുസ്‍ല്യാർ ഖിറാഅത്ത് നടത്തി. മണി പെരിന്തൽമണ്ണ, അബു കട്ടുപാറ, ശംസു പാറാൽ, ഇഖ്ബാൽ മേലാറ്റൂർ, അസൈനാർ പെരിന്തൽമണ്ണ, അസീസ് ചെറുകര, മുഹമ്മദാലി മേലാറ്റൂർ, നഈം പെരിന്തൽമണ്ണ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Reception for muslim league leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.