പി.എം. ഫസൽ

പി.എം. ഫസൽ നാട്ടിലേക്ക് മടങ്ങി

ജുബൈൽ: മൂന്നുപതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് പി.എം. ഫസൽ നാട്ടിലേക്ക് മടങ്ങി. ഒ.ഐ.സി.സി, സാഫ്‌ക, മുസ്ലിം സർവിസ് സൊസൈറ്റി സംഘടനകളുടെ സ്ഥാപക നേതാക്കളിൽ ഒരാളായ കോഴിക്കോട് മൂഴിക്കൽ മാളിയേക്കൽ വീട്ടിൽ പി.എം. ഫസൽ 2001ലാണ് സൗദിയിൽ എത്തുന്നത്. ആദ്യ അഞ്ചുവർഷം ഖോബാറിലും പിന്നീട് അഞ്ചുവർഷം ജിദ്ദയിലും ജോലി ചെയ്തു. 2011ൽ അൽസാമിൽ കമ്പനിയുടെ ജുബൈൽ ഓഫിസിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു.

നീണ്ട 20 വർഷം ജുബൈലിെൻറ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു പി.എം. ഫസൽ. ഒ.ഐ.സി.സി ജുബൈൽ ഏരിയ കമ്മിറ്റി വൈസ് പ്രസിഡൻറ്, ദമ്മാം സോണൽ നിർവാഹക സമിതി അംഗം, കോഴിക്കോട് ജില്ല കമ്മിറ്റി രക്ഷാധികാരി, സോഷ്യൽ അലയൻസ് ഫോർ കൾച്ചറൽ ആക്റ്റിവിറ്റീസ് (സാഫ്‌ക) രക്ഷാധികാരി എന്നീ ചുമതലകൾ വഹിച്ചുവരുകയായിരുന്നു. ഭാര്യ: റുജീത, മക്കൾ: അബ്‌റാർ, ആലിബ്, ആയിസ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.