ജിദ്ദ തിരൂർക്കാട് കമ്മിറ്റി കുടുംബ ഇഫ്താറിൽ പങ്കെടുത്ത അഡ്വ. എൻ. ശംസുദ്ദീൻ എം.എൽ.എ സംഘാടകരോടൊപ്പം

ജിദ്ദ തിരൂർക്കാട് കമ്മിറ്റി കുടുംബ ഇഫ്താർ സംഘടിപ്പിച്ചു

ജിദ്ദ: തിരൂർക്കാട് കമ്മിറ്റിയുടെ (ജി.ടി.സി) ആഭിമുഖ്യത്തിൽ കുടുംബ ഇഫ്താർ സംഘടിപ്പിച്ചു. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പ്രവാസികളാണ് നാടിന്റെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ലെന്നും ചെലവഴിക്കുമ്പോൾ മിതത്വം പാലിക്കണമെന്നും അദ്ദേഹം സദസ്സിനെ ഉദ്‌ബോധിപ്പിച്ചു. ഉണ്ണീൻ പുലാക്കൽ അധ്യക്ഷത വഹിച്ചു. അബൂബക്കർ അരിമ്പ്ര, അയ്യൂബ് മാസ്റ്റർ, റസാഖ് മാസ്റ്റർ, ജാഫറലി പാലക്കോട് എന്നിവർ സംസാരിച്ചു. കെ.പി. സലിം സ്വാഗതവും തോട്ടോളി ഷുഹൈബ് നന്ദിയും പറഞ്ഞു. നൗഷാദ് പാലക്കൽ, റഹ്നാസ്, റിയാസ്, റംഷീദ്, പി.ടി. ഷൗക്കത്തലി, മുസ്തഫ ഷാനു എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.
Tags:    
News Summary - iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.