ഇൻകാസ് ഖത്തർ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ, വിഷു, ഈസ്റ്റർ സംഗമം

ഇഫ്താർ മീറ്റും വിഷു-ഈസ്റ്റർ സംഗമവും

ദോഹ: മതസൗഹാർദ സന്ദേശം നൽകി ഇൻകാസ് ഖത്തർ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി ഇഫ്താർ മീറ്റും വിഷു-ഈസ്റ്റർ സംഗമവും നടത്തി.

ദോഹയിലെ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽനിന്നുള്ളവർ പങ്കാളികളായി. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി, ഇൻകാസ്-ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി, ജില്ല കമ്മിറ്റി, നിയോജകമണ്ഡലം കമ്മിറ്റി എന്നിവയുടെ നേതാക്കന്മാർ ഭാരവാഹികൾ, പ്രവർത്തകർ, ഇന്ത്യൻ എംബസി അപെക്സ് ബോഡി ഭാരവാഹികൾ, ബിസിനസ് പ്രമുഖർ, വിവിധ മേഖലകളിലെ സാമൂഹികപ്രവർത്തകർ, ഖത്തറിലെ പ്രമുഖ മീഡിയ പ്രതിനിധികൾ, മറ്റ് ഇന്ത്യൻ സംഘടനാ പ്രതിനിധികൾ, ഇൻകാസ് ഖത്തർ സഹപ്രവർത്തകർ തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു. ഭാരവാഹികളും പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.

News Summary - incas ifthar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.