സി.ഐ.സി ദോഹ സോൺ സംഘടിപ്പിച്ച പരിപാടിയിൽ ശംസുദ്ദീൻ നദ്‌വി സംസാരിക്കുന്നു

തണലാണ്‌ ബൈതുസ്സകാത് സംഗമം

ദോഹ: കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക- സാമ്പത്തിക ശാക്തീകരണത്തിൽ കാൽനൂറ്റാണ്ടുകാലമായി അതുല്യ സംഭാവനകളർപ്പിച്ച് മുന്നേറുന്ന ‘ബൈത്തുസ്സകാത് കേരള’ ഖത്തറിലെ പ്രവാസികളായ സകാത്ത് ദായകർക്ക് പരിചയപ്പെടുത്തുന്നതിനായി സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ദോഹ സോൺ സംഗമം സംഘടിപ്പിച്ചു.

‘തണലാണ് ബൈത്തുസ്സകാത്’ എന്ന തലക്കെട്ടിൽ ഹിലാലിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ല സമിതി അംഗം ശംസുദ്ദീൻ നദ്‌വി, പി.പി. അബ്ദുറഹീം എന്നിവർ സംസാരിച്ചു.

ദോഹ സോൺ പ്രസിഡന്റ് ബഷീർ അഹ്‌മദ് അധ്യക്ഷത വഹിച്ചു. ബൈത്തുസ്സകാത് കേരളയെ വിശദമായി പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ശംസുദ്ദീൻ നദ്‌വി, പി.പി. അബ്ദുറഹീം എന്നിവർ മറുപടി നൽകി. സോണൽ വൈസ് പ്രസിഡന്റ് യൂസുഫ് പുലാപറ്റ സമാപനപ്രസംഗവും പ്രാർഥനയും നിർവഹിച്ചു. ഷഹീർ ബാബു ഖിറാഅത്ത് നടത്തി.

Tags:    
News Summary - center for indian community,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.