?????? ????? ??????????? ???????? ??????????

മികച്ച ഫസ്റ്റ്ക്ലാസ് സ്യൂട്ടിനുള്ള അന്തർദേശീയ അംഗീകാരം ഒമാൻ എയറിന്

മസ്കത്ത്: മികച്ച ഫസ്റ്റ് ക്ലാസ് സ്യൂട്ടിനുള്ള അന്തർദേശീയ പുരസ്കാരം ഒമാൻ എയറ ിന്. ജർമൻ കേന്ദ്രമായ െഎ.എഫ് ഡിസൈനിെൻറ പുരസ്കാരമാണ് ലഭിച്ചത്. ഫസ്റ്റ്ക്ലാസ്  യാത്രക്കാർക്ക് അതുല്യമായ യാത്രാനുഭവവും ആഡംബര യാത്രാനുഭവവും നൽകുന്ന രീതിയിലുള്ള വിശിഷ്ടമായ രൂപകൽപനയാണ് ഒമാൻ എയർ ഫസ്റ്റ് ക്ലാസ് സ്യൂട്ടിേൻറതെന്ന് െഎ.എഫ് ഡിസൈൻ വിലയിരുത്തി. ചിൽഡ് മിനി ബാർ, ഉപകരണങ്ങൾ കണക്ട് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയുള്ള സ്യൂട്ട് സ്വകാര്യത ഉറപ്പാക്കുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്.

ദീർഘദൂര യാത്രികർക്ക് വിശ്രമിക്കാനുള്ള കിടക്ക, ഭക്ഷണം കഴിക്കാനുള്ള സൗകര്യം, സിനിമയും മറ്റും കാണാൻ വീതിയുള്ള മോണിറ്റർ തുടങ്ങിയവയും കാബിനിലുണ്ട്. അമേരിക്കൻ കമ്പനിയായ ടിയാഗെയുമായി ചേർന്നാണ് ഒമാൻ എയർ ഫസ്റ്റ്ക്ലാസ് സ്യൂട്ട് രൂപകൽപന ചെയ്തിട്ടുള്ളത്. വർഷവും നൽകിവരുന്നതാണ് പ്രശസ്തമായ െഎ.എഫ് ഡിസൈൻ അവാർഡുകൾ. ഇതിന് ഒാരോ വർഷവും 70 രാഷ്ട്രങ്ങളിൽനിന്ന് ആറായിരത്തിലധികം എൻട്രികളാണ് ലഭിക്കാറുള്ളത്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.