ആർ.ഒ.പി ഏവിയേഷൻ വിഭാഗം 14 േപരെ രക്ഷിച്ചു

മസ്കത്ത്: ശനി, ഞായർ ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ ഒമാെൻറ വിവിധ ഭാഗങ്ങളിൽ ന ിന്നായി 14 പേരെ രക്ഷിച്ചതായി ആർ.ഒ.പി ഏവിയേഷൻ വിഭാഗം അറിയിച്ചു. കനത്ത മഴയിൽ ആറ് രക്ഷ ാ പ്രവർത്തനങ്ങളാണ് ഹെലികോപ്ടറിെൻറ സഹായത്തോടെ നടത്തിയത്. ശനിയാഴ്ച വാദി ബനീ ഖാലിദിൽ നിന്ന് രക്ഷിച്ച നാലുപേരെ ഇബ്ര ആശുപത്രിയിലേക്ക് മാറ്റി.

സമാഇൗൽ വിലായത്തിലെ വാദി സുറൂറിൽ നിന്ന് ആറുപേരെയും വാദി അൽ അഖിൽ നിന്ന് മൂന്നുപേരെയും രക്ഷിച്ചു. അൽ കാമിൽ അൽ വാഫി വിലായത്തിൽ സീഖ് മേഖലയിൽ മലയുടെ മുകളിൽ നിന്ന് വീണയാളെയും ഹെലികോപ്ടറിൽ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.