മസ്കത്ത്: അധിനിവേശ സേനയുടെ കാവലിൽ ഇസ്രായേൽ സർക്കാർ ഉദ്യോഗസ്ഥനും നെസെറ്റ് അംഗങ്ങളും ചേർന്ന് മസ്ജിദുൽ അഖ്സക്കുനേരെ നടത്തിയ ആക്രമണത്തിൽ ഒമാൻ ശക്തമായി അപലപിച്ചു.
ഫലസ്തീൻ ജനതക്ക് പൂർണ പിന്തുണ അറിയിച്ച ഒമാൻ അവിടുത്തെ ആളുകളുടെ നിയമാനുസൃതമായ അവകാശങ്ങൾക്കായുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അധിനിവേശം അവസാനിപ്പിക്കാനും മേഖലയിൽ ന്യായവും സമഗ്രവുമായ സമാധാനം കൈവരിക്കാനും അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.