തനിമ കുവൈത്ത് ‘ഓണത്തനിമ’ ആഘോഷത്തിൽ ഡോ. ധീരജ് ഭാർദ്വാജ് ദീപം തെളിക്കുന്നു

ആവേശം നിറച്ച് തനിമ കുവൈത്ത് ‘ഓണത്തനിമ’

കുവൈത്ത് സിറ്റി: ആവേശകരമായ വടംവലി മൽസരം, പേൾ ഓഫ് ദി ദി സ്കൂൾ അവാർഡ് വിതരണം എന്നിവയോടെ തനിമ കുവൈത്ത് ‘ഓണത്തനിമ’ ആഘോഷം. അബ്ബാസിയ ഇന്റിഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ ജി.എ.ടി സി.ഇ.ഒ കെ.എസ്. വർഗീസ് ‘ഓണത്തനിമ’ ഉദ്ഘാടനം ചെയ്തു. ഓണത്തനിമ കൺവീനർ ബിനിൽ സ്കറിയ അധ്യക്ഷത വഹിച്ചു. ഡൊമിനിക് ആന്റണി സ്വാഗതം പറഞ്ഞു.

തനിമ ജനറൽ കൺവീനർ ജോജിമോൻ തോമസ് ആമുഖപ്രഭാഷണം നടത്തി. എൻ.ആർ.ഐ ടഗ് ഓഫ് വാർ ഫെഡറേഷൻ പ്രസിഡന്റ് ബാബുജി ബത്തേരി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡോ. ധീരജ് ഭാർദ്വാജ് മുഖ്യ പ്രഭാഷണം നടത്തി.

തനിമ ട്രഷറർ റാണാ വർഗീസ്, ജോ. കൺവീനർ വിജേഷ് വേലായുധൻ, വനിതാ വിഭാഗം കൺവീനർ ഉഷ ദിലീപ്, ഓഫീസ് സെക്രട്ടറി ജിനു കെ. അബ്രഹാം എന്നിവർ ആശംസ നേർന്നു.ബിസിനസ് സാമൂഹിക സാംസ്കാരിക രംഗങ്ങളിലുള്ള മുസ്തഫാ ഹംസ (മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ), അബീദ് അബ്ദുൽ കരീം, പ്രദീപ് മേനോൻ, മുസ്തഫാ കാരി, റെനോഷ് കുറുവിള, ജോയൽ ജേക്കബ്, ഹർഷൽ, സയ്യിദ് ആരിഫ്, മാനേജർ സോളി മത്തായി, ഷബീർ മണ്ടോളി, മുഹമ്മദ് കുഞ്ഞി, ഫൈസൽ ഹംസ, റോയ് ആൻഡ്ര്യൂസ്, ചെസ്സിൽ രാമപുരം, തമ്പി ലൂക്കോസ്, കൃഷ്ണൻ കടലുണ്ടി, ബിനോയ് ചന്ദ്രൻ, രാജീവ് നാടുവിലേമുറി, ഹമീദ് മദൂർ, അമീറുദ്ദിൻ ലബ്ബ, ഷൈജിത്ത്, ബഷീർ ബാത്ത എന്നിവർ സന്നിഹിതരായിരുന്നു. ഡോ.കെ.അബ്ദുല്ല ഹംസ, ഡോ.എസ്.എം. ഹൈതർ അലി എന്നിവരെ ചടങ്ങിൽ ആദരിച്ചു. തനിമ ഡയറക്ടറി, സുവനീർ പ്രകാശനവും നടന്നു.

ജോ ആന്ന മരിയം ഷാജി, മാളവിക വിജേഷ് എന്നിവർ പ്രാർത്ഥനാഗാനം ആലപിച്ചു.

പൗർണമി സംഗീത്, ദർശൻ ദിലീപ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

പ്രോഗ്രാം കൺവീനർ ബിനോയ്, അഷറഫ് ചുരൂട്ട് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Tags:    
News Summary - Tanima Kuwait celebrates 'Onam' with excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.